Monday, March 28, 2011

പരാജയ ഭീതിപൂണ്ട യു ഡി എഫ് ഹെലികോപ്ടറീന്ന് വേണ്ടി സാന്‍ഡിയാഗോ മാര്‍ട്ടിന്റെ കാലു പിടിക്കുന്നു.ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നു.

പരാജയ ഭീതിപൂണ്ട യു ഡി എഫ് ഹെലികോപ്ടറീന്ന് വേണ്ടി സാന്‍ഡിയാഗോ മാര്‍ട്ടിന്റെ കാലു പിടിക്കുന്നു.ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നു.
പരാജയ ഭീതിപൂണ്ട യു ഡി എഫ് നെട്ടോട്ടം ഓടുന്നു.. ഹെലികോപ്ടര്‍ തന്ന് സഹായിക്കനേ എന്ന് ആവശ്യപ്പെട്ട് സാന്‍ഡിയാഗോ മാര്‍ട്ടിന്റെ കാലുപിടിക്കുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാത്രം പറഞ്ഞാല്‍ പോര സോണീയ ഗാന്ധിയും ചിദംബരവും പറഞ്ഞാല്‍ മാത്രം,ജയിച്ചാല്‍ ലോട്ടറി കേരളത്തില്‍ നടത്താനുള്ള അനുവാദം തരുമെന്ന് ഉറപ്പ് തന്നാല്‍ മാത്രം താന്‍ ഹെളികോപ്ടര്‍ തരുകയുള്ളുവെന്ന് സാന്‍ഡിയ്യാഗ്ഗൊ മാര്‍ട്ടിന്റെ പിവാശിക്കുമുന്നില്‍ കോണ്‍ഗ്രസ്സ് കീഴടങി .സാന്‍ഡിയാഗ്ഗോ മാര്‍ട്ടില്‍ രണ്ട് ഹലികോപ്ടര്‍ വിട്ടുകൊടുത്തു.യു ഡി എഫ് ജയിക്കുകയാണേങ്കില്‍ ഈ ഹെലികോപ്പ്ടര്‍ ചെന്നിത്തലക്കും ഉമ്മന്‍‌ചാണ്ടിക്കും കൊടുക്കാമെന്നും മാര്‍ട്ടിന്‍ സമ്മതിച്ചിട്ടുണ്ട്.... ഇതുകൊണ്ടും തീര്‍ന്നില്ല.കേരളം മുഴുക്കെ കോണ്‍ഗ്രസ്സ് -ബി ജെ പി സഖ്യം നിലവില്‍ വന്നിരിക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ വരുന്ന മിക്ക പഞ്ചായത്തുകളിലും ജില്ലയില്‍ ആകെയും എല്‍ഡിഎഫിനെതിരെ പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് കോഗ്രസും ബിജെപിയും മത്സരിച്ചത്. മണ്ഡലത്തില്‍പ്പെടുന്ന പുതുശേരി പഞ്ചായത്തില്‍ ബിജെപിയും കോഗ്രസും യോജിച്ചാണ് ഇപ്പോഴും ഭരിക്കുന്നത്. തൊട്ടടുത്ത എലപ്പുള്ളി പഞ്ചായത്തിലും കോഗ്രസ് -ബിജെപി പൊതുസ്ഥാനാര്‍ഥികളാണ് എല്‍ഡിഎഫിനെതിരെ മത്സരിച്ചത്. കണ്ണാടി പഞ്ചായത്തില്‍ കോഗ്രസും ബിജെപിയും യോജിച്ച് പൌരമുന്നണി എന്ന പേരിലാണ് ഭരിക്കുന്നത്. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ അവിശുദ്ധ ബന്ധം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമായി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയും നടത്തിയ പ്രസ്താവന മലമ്പുഴ മണ്ഡലത്തിലെ അവിശുദ്ധ ബന്ധം കോഗ്രസ് സംസ്ഥാന നേതൃത്വം തന്നെ ഉണ്ടാക്കിയതാണെന്ന് വ്യക്തമാക്കുന്നു. വി എസിനെതിരെ തെരഞ്ഞെടുപ്പില്‍ ആരുമായും ബന്ധം സ്ഥാപിക്കുന്നതിന് മടിയില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ മലമ്പുഴയിലെയും കേരളത്തിലെയും ജനങ്ങള്‍ ഈ കാപട്യം തിരിച്ചറിയും .കോണ്‍ഗ്രസ്സിനെ പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് കരകയറ്റാന്‍ കേരള ജനത സമ്മതിക്കില്ല

1 comment:

ജനശക്തി ന്യൂസ്‌ said...

പരാജയ ഭീതിപൂണ്ട യു ഡി എഫ് ഹെലികോപ്ടറീന്ന് വേണ്ടി സാന്‍ഡിയാഗോ മാര്‍ട്ടിന്റെ കാലു പിടിക്കുന്നു.ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നു.

പരാജയ ഭീതിപൂണ്ട യു ഡി എഫ് നെട്ടോട്ടം ഓടുന്നു.. ഹെലികോപ്ടര്‍ തന്ന് സഹായിക്കനേ എന്ന് ആവശ്യപ്പെട്ട് സാന്‍ഡിയാഗോ മാര്‍ട്ടിന്റെ കാലുപിടിക്കുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാത്രം പറഞ്ഞാല്‍ പോര സോണീയ ഗാന്ധിയും ചിദംബരവും പറഞ്ഞാല്‍ മാത്രം,ജയിച്ചാല്‍ ലോട്ടറി കേരളത്തില്‍ നടത്താനുള്ള അനുവാദം തരുമെന്ന് ഉറപ്പ് തന്നാല്‍ മാത്രം താന്‍ ഹെളികോപ്ടര്‍ തരുകയുള്ളുവെന്ന് സാന്‍ഡിയ്യാഗ്ഗൊ മാര്‍ട്ടിന്റെ പിവാശിക്കുമുന്നില്‍ കോണ്‍ഗ്രസ്സ് കീഴടങി .സാന്‍ഡിയാഗ്ഗോ മാര്‍ട്ടില്‍ രണ്ട് ഹലികോപ്ടര്‍ വിട്ടുകൊടുത്തു.യു ഡി എഫ് ജയിക്കുകയാണേങ്കില്‍ ഈ ഹെലികോപ്പ്ടര്‍ ചെന്നിത്തലക്കും ഉമ്മന്‍‌ചാണ്ടിക്കും കൊടുക്കാമെന്നും മാര്‍ട്ടിന്‍ സമ്മതിച്ചിട്ടുണ്ട്....

ഇതുകൊണ്ടും തീര്‍ന്നില്ല.കേരളം മുഴുക്കെ കോണ്‍ഗ്രസ്സ് -ബി ജെ പി സഖ്യം നിലവില്‍ വന്നിരിക്കുന്നു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ വരുന്ന മിക്ക പഞ്ചായത്തുകളിലും ജില്ലയില്‍ ആകെയും എല്‍ഡിഎഫിനെതിരെ പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് കോഗ്രസും ബിജെപിയും മത്സരിച്ചത്. മണ്ഡലത്തില്‍പ്പെടുന്ന പുതുശേരി പഞ്ചായത്തില്‍ ബിജെപിയും കോഗ്രസും യോജിച്ചാണ് ഇപ്പോഴും ഭരിക്കുന്നത്. തൊട്ടടുത്ത എലപ്പുള്ളി പഞ്ചായത്തിലും കോഗ്രസ് -ബിജെപി പൊതുസ്ഥാനാര്‍ഥികളാണ് എല്‍ഡിഎഫിനെതിരെ മത്സരിച്ചത്. കണ്ണാടി പഞ്ചായത്തില്‍ കോഗ്രസും ബിജെപിയും യോജിച്ച് പൌരമുന്നണി എന്ന പേരിലാണ് ഭരിക്കുന്നത്. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ അവിശുദ്ധ ബന്ധം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രകടമായി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയും നടത്തിയ പ്രസ്താവന മലമ്പുഴ മണ്ഡലത്തിലെ അവിശുദ്ധ ബന്ധം കോഗ്രസ് സംസ്ഥാന നേതൃത്വം തന്നെ ഉണ്ടാക്കിയതാണെന്ന് വ്യക്തമാക്കുന്നു. വി എസിനെതിരെ തെരഞ്ഞെടുപ്പില്‍ ആരുമായും ബന്ധം സ്ഥാപിക്കുന്നതിന് മടിയില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ മലമ്പുഴയിലെയും കേരളത്തിലെയും ജനങ്ങള്‍ ഈ കാപട്യം തിരിച്ചറിയും .കോണ്‍ഗ്രസ്സിനെ പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് കരകയറ്റാന്‍ കേരള ജനത സമ്മതിക്കില്ല