Sunday, June 29, 2008

കേരളത്തില്‍ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ സമാന്തര സര്‍ക്കാറോ ?.

കേരളത്തില്‍ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ
നേതൃത്വത്തില്‍ സമാന്തര സര്‍ക്കാറോ ?.

കേരളത്തില്‍ ക്രൈസ്തമേലധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ സമാന്തര സര്‍ക്കാര്‍ ഭറണം നടത്താന്‍ ശ്രമിക്കുന്നു.അമേരിക്ക സാമ്രാജ്യത്തത്തിന്റെ ഏജന്റുമാരും യു ഡി എഫും ഇവര്‍ക്ക്‌ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്‌.കേരളത്തിലെ ജനങ്ങള്‍ തിരെഞ്ഞടുത്ത സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏത്‌ നിയമങ്ങളെയും അംഗികരിക്കാന്‍ ഇവര്‍ തയ്യാറില്ല.സ്വാശ്രയവിദ്യഭ്യാസരംഗത്ത്‌ സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാപരിഷ്ക്കാരങ്ങളൂം നിര്‍ദ്ദാക്ഷ്യണ്യം തള്ളിക്കളയാനും തങ്ങളുടെ സ്വന്തം അജണ്ട നടപ്പാക്കാനുമാണ്‌ ക്രൈസ്തവ മേലധ്യക്ഷന്മാര്‍ തയ്യാറായത്‌.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാറിന്റെ യാതൊരു തീരുമാനങ്ങളും അംഗികരിക്കേണ്ടയെന്നാണ്‌ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ സമാന്തരസര്‍ക്കാറിന്റെ തീരുമാനം.ഇന്നിതാ 7-ം ക്ലാസ്സിലെ സാമൂഹ്യ പാഠപുസ്തകത്തിന്റെ പേരില്‍ വര്‍ഗ്ഗിയ പ്രചരണത്തിന്ന് യുഡീഫ്‌ അനുകൂല വൈദികര്‍ കൂട്ടത്തോടെ ഇടയലേഖനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നു.

.7-ം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകം മതചിന്തക്കും ഈശ്വരവിശ്വാസത്തിന്നും എതിരാണെന്നാണ്‌ ഇവരുടേ കണ്ടുപിടുത്തം. എന്നാല്‍ നിരവധി ക്രൈസ്തവ സഭകളും മുസ്ലിം സംഘടനകളും പുസ്തകത്തില്‍ ഈശ്വരവിശ്വാസത്തിന്നും മതചിന്തക്കും എതിരായി യാതൊന്നും ഇല്ലായെന്ന് പറഞ്ഞിട്ടും ദുഷ്ടലാക്കോടുകൂടിയ അക്രമ സമരങ്ങളുമായി ഇവര്‍ മുന്നോട്ട്‌ പോവുകയാണ്‌

കേരളത്തിലെ സാധാരണക്കാര്‍ക്ക്‌ തെല്ലെങ്കിലും ആശ്വാസം പകരാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ അമേരിക്കന്‍ സാമ്രാജിത്ത ശക്തിയുടെ ഏജന്റുമാര്‍ കോടികളാണിവിടെ ചിലവിടുന്നത്‌. ഇന്ത്യയില്‍ മൊത്തമായും കേരളത്തിലും ബഗാളിലും പ്രത്യേകിച്ചും ഇടതുപക്ഷ സ്വാധീനം തകര്‍ക്കാന്‍ വര്‍ഗ്ഗിയവാദികളുടെ കുടെ കോണ്‍ഗ്രസ്സും ചേര്‍ന്നുകൊണ്ടാണികളികളൊക്കെ.അമേരിക്കയുടെ സ്വപ്നതുല്യമയ പ്രോജക്ടാണ്‌ ആണവകരാര്‍.ഇത്‌ ഒപ്പുവെച്ചിട്ടുവേണം ഇന്ത്യയെ അമേരിക്കയെ ഇന്ത്യയുടെ താളത്തിന്ന് തുള്ളിക്കാന്‍.എന്നാല്‍ അതിന്ന് ഇടതുപക്ഷം അനുവദിക്കുന്നില്ല.ഇതുകൊണ്ടുതന്നെ പലകള്ളപ്രചരണങ്ങളും കൊണ്ട്‌ ഇടതുപക്ഷത്തെ നേരിടാനാണ്‌ വൈദിക പ്രമാണിമാരും കൊണ്‍ഗ്രസ്സും ശ്രമിക്കുന്നത്‌.

മതചിന്തക്കും ദൈവവിശ്വാത്തിന്നും എതിരാണ്‌ കമ്യുണിസ്റ്റുകാരെന്ന് ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ മാത്രം കള്ള പ്രചരണം നടത്തുന്നതിന്ന് ഈ നെറികെട്ടവര്‍ എത്ര കോടികളാണ്‌ കൈപറ്റുന്നത്‌.ദൈവത്തെ വിറ്റ്‌ തിന്നുന്നവര്‍ വിശ്വാസികളെ പറഞ്ഞ്‌ പറ്റിക്കുന്നവര്‍ ഇവരാണ്‌ യഥാര്‍ത്ഥത്തില്‍ മതചിന്തക്കും ദൈവവിശ്വാസത്തിനും എതിരായി ചിന്തിക്കുന്നവര്‍

5 comments:

ജനശക്തി ന്യൂസ്‌ said...

കേരളത്തില്‍ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ
നേതൃത്വത്തില്‍ സമാന്ത സര്‍ക്കാറോ ?.
കേരളത്തില്‍ ക്രൈസ്തമേലധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ സമാന്തര സര്‍ക്കാര്‍ ഭറണം നടത്താന്‍ ശ്രമിക്കുന്നു.അമേരിക്ക സാമ്രാജ്യത്തത്തിന്റെ ഏജന്റുമാരും യു ഡി എഫും ഇവര്‍ക്ക്‌ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്‌.കേരളത്തിലെ ജനങ്ങള്‍ തിരെഞ്ഞടുത്ത സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏത്‌ നിയമങ്ങളെയും അംഗികരിക്കാന്‍ ഇവര്‍ തയ്യാറില്ല.സ്വാശ്രയവിദ്യഭ്യാസരംഗത്ത്‌ സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാപരിഷ്ക്കാരങ്ങളൂം നിര്‍ദ്ദാക്ഷ്യണ്യം തള്ളിക്കളയാനും തങ്ങളുടെ സ്വന്തം അജണ്ട നടപ്പാക്കാനുമാണ്‌ ക്രൈസ്തവ മേലധ്യക്ഷന്മാര്‍ തയ്യാറായത്‌.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാറിന്റെ യാതൊരു തീരുമാനങ്ങളും അംഗികരിക്കേണ്ടയെന്നാണ്‌ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ സമാന്തരസര്‍ക്കാറിന്റെ തീരുമാനം.ഇന്നിതാ 7-ം ക്ലാസ്സിലെ സാമൂഹ്യ പാഠപുസ്തകത്തിന്റെ പേരില്‍ വര്‍ഗ്ഗിയ പ്രചരണത്തിന്ന് യുഡീഫ്‌ അനുകൂല വൈദികര്‍ കൂട്ടത്തോടെ ഇടയലേഖനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നു.

.7-ം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകം മതചിന്തക്കും ഈശ്വരവിശ്വാസത്തിന്നും എതിരാണെന്നാണ്‌ ഇവരുടേ കണ്ടുപിടുത്തം. എന്നാല്‍ നിരവധി ക്രൈസ്തവ സഭകളും മുസ്ലിം സംഘടനകളും പുസ്തകത്തില്‍ ഈശ്വരവിശ്വാസത്തിന്നും മതചിന്തക്കും എതിരായി യാതൊന്നും ഇല്ലായെന്ന് പറഞ്ഞിട്ടും ദുഷ്ടലാക്കോടുകൂടിയ അക്രമ സമരങ്ങളുമായി ഇവര്‍ മുന്നോട്ട്‌ പോവുകയാണ്‌

കേരളത്തിലെ സാധാരണക്കാര്‍ക്ക്‌ തെല്ലെങ്കിലും ആശ്വാസം പകരാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ അമേരിക്കന്‍ സാമ്രാജിത്ത ശക്തിയുടെ ഏജന്റുമാര്‍ കോടികളാണിവിടെ ചിലവിടുന്നത്‌. ഇന്ത്യയില്‍ മൊത്തമായും കേരളത്തിലും ബഗാളിലും പ്രത്യേകിച്ചും ഇടതുപക്ഷ സ്വാധീനം തകര്‍ക്കാന്‍ വര്‍ഗ്ഗിയവാദികളുടെ കുടെ കോണ്‍ഗ്രസ്സും ചേര്‍ന്നുകൊണ്ടാണികളികളൊക്കെ.അമേരിക്കയുടെ സ്വപ്നതുല്യമയ പ്രോജക്ടാണ്‌ ആണവകരാര്‍.ഇത്‌ ഒപ്പുവെച്ചിട്ടുവേണം ഇന്ത്യയെ അമേരിക്കയെ ഇന്ത്യയുടെ താളത്തിന്ന് തുള്ളിക്കാന്‍.എന്നാല്‍ അതിന്ന് ഇടതുപക്ഷം അനുവദിക്കുന്നില്ല.ഇതുകൊണ്ടുതന്നെ പലകള്ളപ്രചരണങ്ങളും കൊണ്ട്‌ ഇടതുപക്ഷത്തെ നേരിടാനാണ്‌ വൈദിക പ്രമാണിമാരും കൊണ്‍ഗ്രസ്സും ശ്രമിക്കുന്നത്‌.

മതചിന്തക്കും ദൈവവിശ്വാത്തിന്നും എതിരാണ്‌ കമ്യുണിസ്റ്റുകാരെന്ന് ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ മാത്രം കള്ള പ്രചരണം നടത്തുന്നതിന്ന് ഈ നെറികെട്ടവര്‍ എത്ര കോടികളാണ്‌ കൈപറ്റുന്നത്‌.ദൈവത്തെ വിറ്റ്‌ തിന്നുന്നവര്‍ വിശ്വാസികളെ പറഞ്ഞ്‌ പറ്റിക്കുന്നവര്‍ ഇവരാണ്‌ യഥാര്‍ത്ഥത്തില്‍ മതചിന്തക്കും ദൈവവിശ്വാസത്തിനും എതിരായി ചിന്തിക്കുന്നവര്‍

അരൂപിക്കുട്ടന്‍/aroopikkuttan said...

sarkkaarinullathu sarkkaarinum
achaayanmaarkkullath avarkkum!!

athoru adjustmentalle?!
:)

ജനശക്തി ന്യൂസ്‌ said...

കേരളത്തില്‍ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ
നേതൃത്വത്തില്‍ സമാന്ത സര്‍ക്കാറോ ?.

ജനശക്തി ന്യൂസ്‌ said...

ബിഷപ്പ് ഹൌസിലേക്ക് അല്‍മായ വേദിയുടെ മാര്‍ച്ച്
പാഠപുസ്തകവിവാദത്തില്‍ സഭാനിലപാടിനെതിരെ തീരദേശ യുവജന അല്‍മായവേദി രംഗത്തെത്തി. ബിഷപ്പിന്റെ അവിശുദ്ധ രാഷ്ട്രീയക്കളി അവസാനിപ്പിക്കുക, കുഞ്ഞാടുകളെ ബലിയാടാക്കുന്ന ബിഷപ്പിന്റെ നയം തിരുത്തുക എന്നീ പ്ളക്കാര്‍ഡുകള്‍ ഏന്തിയ ഒരുസംഘം വേദി പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ 11 മണിയോടെ തങ്കശ്ശേരി ബിഷപ്പ് ഹൌസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പാഠപുസ്തകത്തെപ്പറ്റി കൌണ്‍സില്‍ ഒഫ് ചര്‍ച്ചസിന്റെയും മലങ്കര ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്തയുടെയും സര്‍ക്കാര്‍ അനുകൂല നിലപാട് പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടുകളുടെ കട്ടിംഗും പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടി. സമുദായാംഗങ്ങളുമായി യാതൊരു ചര്‍ച്ചയും നടത്താതെ പുരോഹിതര്‍ ഏകപക്ഷീയമായി നിലപാടെടുക്കുകയാണെന്ന് അവര്‍ ആരോപിച്ചു. തങ്ങളും വിശ്വാസികളാണെന്നും കുട്ടികളെ വശ്വാസികളായാണ് വളര്‍ത്തുന്നതെന്നും അവര്‍ പറഞ്ഞു.
പാഠപുസ്തകത്തില്‍ മതവിരുദ്ധമായി യാതൊന്നുമില്ലെന്ന് വിശ്വാസികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ തങ്ങള്‍ വഴിയോരക്ളാസുകള്‍ നടത്തുമെന്ന് വേദി പ്രവര്‍ത്തകര്‍ അറിയിച്ചു.

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.