Friday, November 02, 2007

ഏത്‌ കഠിനഹൃദയന്റെയും കരളലിയിക്കുന്ന രംഗം. അര്‍ എസ്‌ എസ്‌ ഇനിയും കൊലക്കത്തി താഴെ വെയ്ക്കുന്നില്ല



ആര്‍എസ്എസ് കാപാലികര്‍ കൊലപ്പെടുത്തിയ ഗോപാലകൃഷ്ണന്റെയും രവീന്ദ്രന്റെയും വീടുകള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.





പാലക്കാട്: ആര്‍എസ്എസ് കാപാലികര്‍ കൊലപ്പെടുത്തിയ മലമ്പുഴ കടുക്കാംകുന്നിലെ ഗോപാലകൃഷ്ണന്റെയും രവീന്ദ്രന്റെയും വീടുകള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.








ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ സിപിഐ എംപ്രവര്‍ത്തകരായ ഗോപാലകൃഷ്ണന്റെയും രവീന്ദ്രന്റെയുംവീടുകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെകെട്ടിപ്പിടിച്ച് കരയുന്ന ഗോപാലകൃഷ്ണന്റെ ഭാര്യ കുമാരിയും മകള്‍ സായ്‌ലക്ഷ്മിയും .

വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ വിഎസിനൊപ്പം സിപിഐ എം ജില്ലാ സെക്രട്ടറി പി ഉണ്ണി, എന്‍ എന്‍ കൃഷ്ണദാസ് എംപി എന്നിവരും ഉണ്ടായിരുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...

Friday, November 02, 2007
ഏത്‌ കഠിനഹൃദയന്റെയും കരളലിയിക്കുന്ന രംഗം. അര്‍ എസ്‌ എസ്‌ ഇനിയും കൊലക്കത്തി താഴെ വെയ്ക്കുന്നില്ല .


ആര്‍എസ്എസ് കാപാലികര്‍ കൊലപ്പെടുത്തിയ ഗോപാലകൃഷ്ണന്റെയും രവീന്ദ്രന്റെയും വീടുകള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.
പാലക്കാട്: ആര്‍എസ്എസ് കാപാലികര്‍ കൊലപ്പെടുത്തിയ മലമ്പുഴ കടുക്കാംകുന്നിലെ ഗോപാലകൃഷ്ണന്റെയും രവീന്ദ്രന്റെയും വീടുകള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.

ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ സിപിഐ എംപ്രവര്‍ത്തകരായ ഗോപാലകൃഷ്ണന്റെയും രവീന്ദ്രന്റെയുംവീടുകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെകെട്ടിപ്പിടിച്ച് കരയുന്ന ഗോപാലകൃഷ്ണന്റെ ഭാര്യ കുമാരിയും മകള്‍ സായ്‌ലക്ഷ്മിയും .


വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ വിഎസിനൊപ്പം സിപിഐ എം ജില്ലാ സെക്രട്ടറി പി ഉണ്ണി, എന്‍ എന്‍ കൃഷ്ണദാസ് എംപി എന്നിവരും ഉണ്ടായിരുന്നു.